ആഭ്യന്തര-വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സർക്കാർ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം ഇറക്കിയത്
സംസ്ഥാന സർക്കാറിന്റെ ജാഗ്രത പോർട്ടലിൽ പേർ റജിസ്റ്റർ ചെയ്യാതെയാണ് ഇവർ കേരളത്തിൽ എത്തിയത്
കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപോലെ മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഓരോ സംസ്ഥാനങ്ങളും പലവിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അത് രാജ്യത്ത് കൊവിഡ്-19 നിയന്ത്രണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള 74 പേരാണ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. ഇതിൽ ഗർഭിണികളായ 9 പേരെ വീടുകളിൽ ക്വാറന്റൈനിലാക്കി
15 മുതിർന്നവരും 2 കുട്ടികളുമാണ് ക്വാറന്റൈനിലുള്ളത്. ഓരോരുത്തകർക്കും പ്രത്യേകം മുറിയാണ് ഹോസ്റ്റലിൽ ഒരുക്കിയത്.
റെഡ് സോണിൽ നിന്ന് എത്തിയ എല്ലാവരെയും പ്രത്യേക ക്വാറന്റൈൻ ചെയ്ത ശേഷം മാത്രമെ പുതിയ പാസ് അനുവദിക്കൂ.
ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തിലും, തുടർന്നുള്ള പരിശോധനയിൽ നെഗറ്റീവാണെങ്കിൽ വീട്ടിലും ക്വാറന്റൈൻ വേണമെന്നാണ് സർക്കാറിന്റെ നിലപാട്